ഫ്രാങ്കോ മുളയ്ക്കലിന്റെ ജലന്ധറിലേക്കുള്ള യാത്രയയപ്പിൽ കന്യാസ്ത്രീകളും വൈദികരും പങ്കെടുക്കണമെന്ന് നിർദേശം!
യാത്രയയപ്പ് ചടങ്ങിൽ പങ്കെടുക്കണമെന്ന് രൂപതയിലെ വൈദികരോടും കന്യാസ്ത്രീകളോടും വിശ്വാസികളോടും വത്തിക്കാൻ ആവശ്യപ്പെട്ടു. സർക്കുലറിലൂടെയാണ് വത്തിക്കാൻ ഇക്കാര്യം വ്യക്തമാക്കിയത്. കന്യാസ്ത്രീയെ പീഡിപ്പിച്ച കേസിൽ തെളിവുകളുടെ അഭാവത്തിൽ കോട്ടയം അഡീഷൽ സെൻഷൻ കോടതി ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെ വെറിതേവിട്ടിരുന്നു. ഇതിനെതിരെ പ്രോസിക്യൂഷൻ ഹൈക്കോടതിയിൽ അപ്പീൽ നൽകിയിട്ടുണ്ട്. ഈ അപ്പീൽ അനുവദിക്കരുതെന്ന് ആവശ്യപ്പെട്ട് ഫ്രാങ്കോ ഹൈക്കോടതിയെ സമീപിച്ചിരുന്നു. ഫ്രാങ്കോ മുളയ്ക്കൽ നൽകിയ രാജി വത്തിക്കാൻ അംഗീകരിക്കുകയായിരുന്നു. സഭയുടെ നന്മയ്ക്കായും രൂപതയുടെ സുഗമമായ നടത്തിപ്പിനുമായാണ് രാജി അംഗീകരിച്ചതെന്ന് അപ്പോസ്തലിക് നൺസിയേച്ചർ അറിയിച്ചിരുന്നു.
യാത്രയയപ്പ് ചടങ്ങിൽ പങ്കെടുക്കണമെന്ന് രൂപതയിലെ വൈദികരോടും കന്യാസ്ത്രീകളോടും വിശ്വാസികളോടും വത്തിക്കാൻ ആവശ്യപ്പെട്ടു. സർക്കുലറിലൂടെയാണ് വത്തിക്കാൻ ഇക്കാര്യം വ്യക്തമാക്കിയത്. കന്യാസ്ത്രീയെ പീഡിപ്പിച്ച കേസിൽ തെളിവുകളുടെ അഭാവത്തിൽ കോട്ടയം അഡീഷൽ സെൻഷൻ കോടതി ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെ വെറിതേവിട്ടിരുന്നു. ഇതിനെതിരെ പ്രോസിക്യൂഷൻ ഹൈക്കോടതിയിൽ അപ്പീൽ നൽകിയിട്ടുണ്ട്. ഈ അപ്പീൽ അനുവദിക്കരുതെന്ന് ആവശ്യപ്പെട്ട് ഫ്രാങ്കോ ഹൈക്കോടതിയെ സമീപിച്ചിരുന്നു. ഫ്രാങ്കോ മുളയ്ക്കൽ നൽകിയ രാജി വത്തിക്കാൻ അംഗീകരിക്കുകയായിരുന്നു. സഭയുടെ നന്മയ്ക്കായും രൂപതയുടെ സുഗമമായ നടത്തിപ്പിനുമായാണ് രാജി അംഗീകരിച്ചതെന്ന് അപ്പോസ്തലിക് നൺസിയേച്ചർ അറിയിച്ചിരുന്നു.