കുട്ടികൾക്കുള്ള വാക്സിനേഷൻ ജനുവരി മൂന്ന് മുതൽ!

Divya John
 കുട്ടികൾക്കുള്ള വാക്സിനേഷൻ ജനുവരി മൂന്ന് മുതൽ! ഒമിക്രോൺ ആശങ്ക രാജ്യത്ത് ശക്തമായിരിക്കെയാണ് കേന്ദ്രത്തിന്റെ തീരുമാനം. 15 മുതൽ 18 വയസ് വരെയുള്ള കുട്ടികൾക്കാണ് വാക്സിൻ നൽകുക. വിദ്യാലയങ്ങൾ കേന്ദ്രീകരിച്ചായിരിക്കും വാക്സിനേഷനെന്ന് പ്രധാനമന്ത്രി അറിയിച്ചു. കുട്ടികൾക്കുള്ള വാക്സിനേഷൻ ജനുവരി മൂന്ന് മുതൽ ആരംഭിക്കുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ജനുവരി 10 മുതലാണ് ബൂസ്റ്റർ ഡോസ് വാക്സിൻ നൽകുക. ഡോക്ടർമാരുടെ കുറിപ്പടിയുടെ അടിസ്ഥാനത്തിലായിരിക്കും 60 വയസിനു മുകളിലുള്ളവർക്ക് ബൂസ്റ്റർ ഡോസ് വാക്സിൻ നൽകുക. ആരോഗ്യ പ്രവർത്തകർക്കും 60 വയസിനു മുകളിലുള്ളവർക്കും ബൂസ്റ്റർ ഡോസ് വാക്സിൻ നൽകും.  





   ഒമിക്രോൺ വ്യാപനത്തിന്റെ പശ്ചാത്തലത്തിലാണ് പ്രധാനമന്ത്രി രാജ്യത്തെ അഭിസംബോധന ചെയ്തത്. ഒമിക്രോണിനെതിരെ രാജ്യം ജാഗ്രത പാലിക്കണമെന്ന് പ്രധാനമന്ത്രി പറഞ്ഞു. പല രാജ്യങ്ങളിലും ഒമിക്രോൺ രോഗികളുടെ എണ്ണം വർദ്ധിക്കുകയാണ്. ഇന്ത്യയിൽ ഒട്ടേറെ പേർക്ക് രോഗം സ്ഥിരീകരിച്ചിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി. 18 ലക്ഷം ഐസൊലേഷൻ ബെഡ്ഡുകളും അഞ്ച് ലക്ഷം ഓക്സിജൻ സപ്പോർട്ട് ചെയ്യുന്ന കിടക്കകളും 1.4 ലക്ഷം ഐസിയു ബെഡ്ഡുകളും സജ്ജമാണ്. കുട്ടികൾക്കായി 90,000 പ്രത്യേകം കിടക്കകളുണ്ട്. 3000 ത്തിൽ അധികം പിഎസ്എ ഓക്സിജൻ പ്ലാന്റുകൾ തയ്യാറാണ്. നാല് ലക്ഷത്തിൽ അധികം സിലിണ്ടറുകൾ സംസ്ഥാനങ്ങൾക്ക് നൽകിയിട്ടുണ്ടെന്നും പ്രധാനമന്ത്രി പറഞ്ഞു. 





ആദ്യ ഡോസ് സ്വീകരിച്ച് 28 ദിവസത്തിനു ശേഷമാണ് രണ്ടാം ഡോസ് സ്വീകരിക്കേണ്ടത്. ഇന്ത്യയിൽ ഉപയോഗാനുമതി ലഭിക്കുന്ന രണ്ടാമത്തെ വാക്സിനാണ് ഇത്. ഓഗസ്റ്റിൽ സൈഡസ് കാഡിലയുടെ മൂന്ന് ഡോസ് വാക്സിനുകൾക്ക് ഉപയോഗാനുമതി നൽകിയിരുന്നു. അതേസമയം ഇന്ത്യയിൽ കുട്ടികൾക്കുള്ള രണ്ടാമത്തെ കൊവിഡ് വാക്സിന് ഡ്രഗ് കൺട്രോളർ ജനറൽ ഓഫ് ഇന്ത്യ അനുമതി നൽകി. ഭാരത് ബയോടെക്കിന്റെ വാക്സിനായ കൊവാക്സിനാണ് അടിയന്തര ഉപയോഗാനുമതി നൽകിയത്. 12-18 വയസ് പ്രായത്തിനിടയിലുള്ളവർക്കാണ് വാക്സിൻ നൽകുക. ഒമിക്രോൺ ആശങ്ക രാജ്യത്ത് ശക്തമായിരിക്കെയാണ് കേന്ദ്രത്തിന്റെ തീരുമാനം. 15 മുതൽ 18 വയസ് വരെയുള്ള കുട്ടികൾക്കാണ് വാക്സിൻ നൽകുക.





വിദ്യാലയങ്ങൾ കേന്ദ്രീകരിച്ചായിരിക്കും വാക്സിനേഷനെന്ന് പ്രധാനമന്ത്രി അറിയിച്ചു. 18 ലക്ഷം ഐസൊലേഷൻ ബെഡ്ഡുകളും അഞ്ച് ലക്ഷം ഓക്സിജൻ സപ്പോർട്ട് ചെയ്യുന്ന കിടക്കകളും 1.4 ലക്ഷം ഐസിയു ബെഡ്ഡുകളും സജ്ജമാണ്. കുട്ടികൾക്കായി 90,000 പ്രത്യേകം കിടക്കകളുണ്ട്. 3000 ത്തിൽ അധികം പിഎസ്എ ഓക്സിജൻ പ്ലാന്റുകൾ തയ്യാറാണ്. നാല് ലക്ഷത്തിൽ അധികം സിലിണ്ടറുകൾ സംസ്ഥാനങ്ങൾക്ക് നൽകിയിട്ടുണ്ടെന്നും പ്രധാനമന്ത്രി പറഞ്ഞു. ആദ്യ ഡോസ് സ്വീകരിച്ച് 28 ദിവസത്തിനു ശേഷമാണ് രണ്ടാം ഡോസ് സ്വീകരിക്കേണ്ടത്. ഇന്ത്യയിൽ ഉപയോഗാനുമതി ലഭിക്കുന്ന രണ്ടാമത്തെ വാക്സിനാണ് ഇത്. ഓഗസ്റ്റിൽ സൈഡസ് കാഡിലയുടെ മൂന്ന് ഡോസ് വാക്സിനുകൾക്ക് ഉപയോഗാനുമതി നൽകിയിരുന്നു. അതേസമയം ഇന്ത്യയിൽ കുട്ടികൾക്കുള്ള രണ്ടാമത്തെ കൊവിഡ് വാക്സിന് ഡ്രഗ് കൺട്രോളർ ജനറൽ ഓഫ് ഇന്ത്യ അനുമതി നൽകി. ഭാരത് ബയോടെക്കിന്റെ വാക്സിനായ കൊവാക്സിനാണ് അടിയന്തര ഉപയോഗാനുമതി നൽകിയത്.


Find Out More:

Related Articles: