ഹിജാബ് വിവാദം; എല്ലാ കോളേജുകളിലും വിലക്കില്ലായെന്നു കർണാടകം മുഖ്യ മന്ത്രി!

Divya John
 ഹിജാബ് വിവാദം; എല്ലാ കോളേജുകളിലും വിലക്കില്ലായെന്നു കർണാടകം മുഖ്യ മന്ത്രി! ഹിജാബ് ധരിച്ച കുട്ടികളെ ക്ലാസിൽ പ്രവേശിപ്പിക്കാത്ത വിഷയം പ്രതിപക്ഷ നേതാവ് സിദ്ധരാമയ്യ ശൂന്യവേളയിൽ ഉന്നയിച്ചപ്പോഴാണ് മുഖ്യമന്ത്രിയുടെ പ്രതികരണം. മതചിഹ്നങ്ങൾക്കു മേലുള്ള നിയന്ത്രണം ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് ബാധകമല്ലെന്ന ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി ഡോ സി എൻ അശ്വന്ത്നാരായണന്റെ പ്രസ്താവനയിൽ വ്യക്തത തേടുകയായിരുന്നു സിദ്ധരാമയ്യ. "ഹൈക്കോടതി ഉത്തരവ് എല്ലാ കോളേജുകളും പിന്തുടരേണ്ടതില്ല. യൂണിഫോം ഏർപ്പെടുത്തിയിരിക്കുന്ന കോളേജുകൾക്ക് മാത്രമായിരിക്കും ഈ ഉത്തരവ് ബാധകം." ബസവരാജ് ബൊമ്മൈ വ്യക്തമാക്കി. 






   കർണാടകയിലെ പല ജില്ലകളിലെ കോളേജുകളും ഹൈക്കോടതി ഉത്തരവ് പൊതുവായ നിർദ്ദേശം എന്ന നിലയ്ക്കാണ് പരിഗണിച്ചിരിക്കുന്നത്. ഇതിന്റെ അടിസ്ഥാനത്തിലാണ് സിദ്ധരാമയ്യയുടെ ചോദ്യം. ഹിജാബ് വിവാദത്തെത്തുടർന്ന് ഒരു ഇടവേളയ്ക്ക് ശേഷം ക്ലാസുകൾ ആരംഭിച്ചപ്പോൾ പല ഡിഗ്രി കോളേജുകളിലും വിദ്യാർത്ഥികളെ ഹിജാബ് ധരിച്ച് പ്രവേശിക്കാൻ അനുവദിച്ചിരുന്നില്ല. യൂണിഫോം ഏർപ്പെടുത്തിയിരിക്കുന്ന പ്രീ-യൂണിവേഴ്സിറ്റി കോളേജുകൾക്കാണ് ഫെബ്രുവരി 10ലെ ഉത്തരവ് ബാധകമെന്ന് മുഖ്യമന്ത്രി പറഞ്ഞു. "ഇനിയൊരു ഉത്തരവ് ഉണ്ടാകുന്നതുവരെ ക്ലാസ് മുറികളിൽ എല്ലാ വിദ്യാർത്ഥികളും മതമോ വിശ്വാസമോ പരിഗണിക്കാതെ കാവി ഷാളുകൾ, ഹിജാബ്, മത പതാകകൾ എന്നിവ കൊണ്ടുവരുന്നത് ഒഴിവാക്കുക."








   "കോളേജ് അധികൃതർ യൂണിഫോം നിർദ്ദേശിച്ചിട്ടുള്ള സ്കൂളുകൾക്ക് മാത്രമാണ് ഈ ഉത്തരവ് ബാധകം." എന്നാണ് കോടതിയുടെ ഉത്തരവ്. ഹിജാബ്, കാവി ഷോൾ, മറ്റ് മത ചിഹ്നങ്ങൾ എന്നിവ കർണാടകയിലെ ഡിഗ്രി കോളേജുകളിൽ നിരോധിച്ചുകൊണ്ട് ഫെബ്രുവരി 10ന് ഹൈക്കോടതി പുറപ്പെടുവിച്ച ഉത്തരവ് എല്ലാ കോളേജുകൾക്കും ബാധകമല്ലെന്ന് മുഖ്യമന്ത്രി ബസവരാജ് ബൊമ്മൈ. നിയമസഭയിലാണ് അദ്ദേഹം നിലപാട് വ്യക്തമാക്കിയത്. കർണാടകയിലെ പല ജില്ലകളിലെ കോളേജുകളും ഹൈക്കോടതി ഉത്തരവ് പൊതുവായ നിർദ്ദേശം എന്ന നിലയ്ക്കാണ് പരിഗണിച്ചിരിക്കുന്നത്. ഇതിന്റെ അടിസ്ഥാനത്തിലാണ് സിദ്ധരാമയ്യയുടെ ചോദ്യം. ഹിജാബ് വിവാദത്തെത്തുടർന്ന് ഒരു ഇടവേളയ്ക്ക് ശേഷം ക്ലാസുകൾ ആരംഭിച്ചപ്പോൾ പല ഡിഗ്രി കോളേജുകളിലും വിദ്യാർത്ഥികളെ ഹിജാബ് ധരിച്ച് പ്രവേശിക്കാൻ അനുവദിച്ചിരുന്നില്ല.



ഹിജാബ് വിവാദത്തെത്തുടർന്ന് ഒരു ഇടവേളയ്ക്ക് ശേഷം ക്ലാസുകൾ ആരംഭിച്ചപ്പോൾ പല ഡിഗ്രി കോളേജുകളിലും വിദ്യാർത്ഥികളെ ഹിജാബ് ധരിച്ച് പ്രവേശിക്കാൻ അനുവദിച്ചിരുന്നില്ല. യൂണിഫോം ഏർപ്പെടുത്തിയിരിക്കുന്ന പ്രീ-യൂണിവേഴ്സിറ്റി കോളേജുകൾക്കാണ് ഫെബ്രുവരി 10ലെ ഉത്തരവ് ബാധകമെന്ന് മുഖ്യമന്ത്രി പറഞ്ഞു. "ഇനിയൊരു ഉത്തരവ് ഉണ്ടാകുന്നതുവരെ ക്ലാസ് മുറികളിൽ എല്ലാ വിദ്യാർത്ഥികളും മതമോ വിശ്വാസമോ പരിഗണിക്കാതെ കാവി ഷാളുകൾ, ഹിജാബ്, മത പതാകകൾ എന്നിവ കൊണ്ടുവരുന്നത് ഒഴിവാക്കുക."

Find Out More:

Related Articles: